വയനാടന്‍

Thursday, September 4, 2014

"തെളിയാത്ത കാടുകളില്‍ ,

കോരിയെടുക്കപ്പെടാത്ത പുഴകളില്‍

നാം പ്രണയത്തെ കൂട്ടി കൊണ്ട് പോയി..



അപ്പോഴൊക്കെയും ,

ഞാന്‍ ചെരുപ്പുകുത്തിയുടെ മകനും,

നീ കരം പിരിവുകാരന്‍റെ മകളുമായിരുന്നു.

എന്നിരുന്നാലും , നാം ചുംബിക്കുമ്പോഴൊക്കെയും

പ്രണയമല്ലാതെ മറ്റൊന്നും പൂത്തിരുന്നില്ല ."

No comments:

Post a Comment